Friday, February 15, 2013


റുഡോള്‍ഫ് സ്ടീനറുടെ വിദ്യാഭ്യാസ ദര്‍ശനം രസകരമാണ്, 'ജനിച്ചു വീഴുന്ന ഓരോ കുട്ടിയും നന്നായിട്ട് കൈകാര്യം ചെയ്‌താല്‍ നല്ല സംഗീതം പൊഴിക്കുന്ന ഓരോ സംഗീതോപകരണമാണ്', ഓരോ മാതാപിതാക്കന്മാരുടെയും ജീവിത സാഫല്യമായി ഉണ്ടാകുന്ന ഓരോ കുഞ്ഞിന്റേയും പരിപാലനം, പലപ്പോഴും ശാരീരിക വളര്‍ച്ചയെ കടന്ന് അതിനപ്പുറം പോകാറില്ല എന്നതാണ് വാസ്തവം, ശാരീരിക വളര്‍ച്ചയോടൊപ്പം ശരിയായ മാനസിക വളര്‍ച്ച കൂടിയുണ്ടെങ്കിലേ കുട്ടി പൂര്‍ണ ആരോഗ്യവാനായിരിക്കൂ, സരീരികാരോഗ്യം പോലെ കുടുംബാന്തരീക്ഷവും കുട്ടിയുടെ മാനസിക വളര്‍ച്ചയെ സ്വാധേന്നിക്കും, ചെറു പ്രായത്തില്‍ ആണ്‍ പെന്‍ കുഞ്ഞുങ്ങളുടെ ബൌധിക മാനസിക വളര്‍ച്ചയില്‍ വലിയ വ്യത്യാസങ്ങളില്ല, എന്നാല്‍ അവരോടുള്ള കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമീപനത്തില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്, പെന്‍ കുട്ടിയേക്കാള്‍ ആണ് കുട്ടികള്‍ക്ക് പരിഗണന കൂടുതല്‍ നല്‍കി വരുന്നതായാണ് കണ്ടു വരുന്നത്, പെന്‍ കുഞ്ഞും ആണ്‍ കുഞ്ഞും എങ്ങനെയോകെ പെരുമാറണം എന്നുള്ള ധാരണ കുട്ടികളില്‍ രൂപപ്പെടുന്നതും കുടുന്ബതില്‍ നിന്നാണ്, അത് കൊണ്ടാണ് പലപ്പോഴും ആണ്‍ പെന്‍ വാര്‍പ്പ് മാത്രികകലായി കുട്ടികള്‍ രൂപപ്പെടുന്നത്, തുല്യ പരിഗണന ലഭിക്കാതെ വളരുന്ന പെന്‍ കുട്ടികളുടെ മാനസിക ആരോഗ്യവും വളര്‍ച്ചയും പ്രതികൂലമായി ബാധിച്ചിരിക്കും, മസ്തിഷ്കത്തിന്റെ വളര്‍ച്ച കൂടുതല്‍ നടക്കുന്നത് ആദ്യത്തെ മൂന്നു വര്‍ഷത്തിനുള്ളിലാണ്, പിന്നെ ആര് വയസ്സ് വരെ മുന്‍കാലത്തെ അത്ര വേഗമുണ്ടാവില്ല, പിന്നീട് കൌമാരം എത്തുന്നത്‌ വരെ ഇത് വളരും, പക്ഷെ വേഗത കുറവായിരിക്കും എന്ന് മാത്രം, ജന്മനാ ബൌധിക സെഷിക്കുരവുള്ള കുട്ടികളെ ഈ കാലയളവില്‍ അനുകൂലമായ സാഹചര്യങ്ങളില്‍ വളര്‍ത്തിയാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നുണ്ട്, കൂടുതലും പുറം ലോകവുമായി ഇടപഴകാനുള്ള സാഹചര്യം ആണ് ഒരുക്കേണ്ടത്, മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തിലും വളര്‍ച്ചയിലും, ഉറക്കം നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്, ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഗുണ നിലവാരവും പ്രധാനമാണ്, ഉണര്‍ന്നിരിക്കുമ്പോള്‍ ലഭിക്കുന്ന സിഗ്നലുകളെ മസ്തിഷ്കത്തിന്റെ വികാസത്തിന് വേണ്ടി പ്രയോജനപ്പെടുത്തുന്നത് ഉറക്കത്തിലാണ്, അഞ്ചു മുതല്‍ ആര് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ പത്തു മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം, പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം, ഉറക്കക്കുറവ് സ്ഥിരമായിട്ടുണ്ടായാല്‍, ശ്രദ്ധക്കുറവു, ഓര്‍മ്മക്കുറവു, പഠന വൈകല്യം, ദഹന പ്രശ്നങ്ങള്‍ എന്നിവ  ഉണ്ടാകും, മസ്തിഷ്ക വളര്‍ച്ചക്ക് വേണ്ട മറ്റൊരു ഘടകമാണ് യാന്‍, സിങ്ക്, മിനറല്‍സ്, മൈക്രോ നുതൃഎന്റ്സ്, ഒമേഗ ൩ ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം, പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന കുട്ടികളില്‍ പഠന, പെരുമാറ്റ വൈകല്യങ്ങള്‍, ഓര്‍മ്മക്കുറവു ഇവയൊക്കെ സാധാരണമാണ്, നാരുകള്‍ കുറവായ ഭക്ഷണം കൊണ്ട് മലബന്ധം കുട്ടികളില്‍ കാണാറുണ്ട്‌, വിളര്‍ച്ചയും കൂടെ കാണും, എന്നാല്‍ സാബ്‌ ക്ലിനിക്കല്‍ ആയിട്ടേ ഇവ കേരളത്തില്‍ കണ്ടു വരുന്നുള്ളൂ, സമീകൃതമായ പഴങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ കിടാതതാണ് ഇതിനു കാരണം, ഇത് ക്രമേണ ഇര്രിടബിളിടി, അമിത ദേഷ്യം തുടങ്ങിയവയ്ക്കും വഴി വക്കാം, മസ്തിഷ്കത്തിന്റെ വളര്‍ച്ചയില്‍ വിശ്രമവും പ്രധാനമാണ്,കളിക്കാനോ വിശ്രമൈക്കാണോ ഇടയില്ലാത്ത വിധം കുട്ടികളുടെ ശേദ്യൂല്‍ ക്രമീകരിക്കരുത്, ഇത് മാനസിക സംമാര്‍ദ്ട്നഗ്ലാക്കും, പ്രസ്നങ്ങള്‍ക്കും വഴി വക്കും, ദിവസവും ഒന്ന് രണ്ടു മനിക്കൊരെന്കിലുമ്മ കുട്ടികള്‍ കളിചിരിക്കണം, ഇപ്പോള്‍ കൂടുതലായി കുട്ടികളില്‍ കണ്ടു വരുന്ന ജീവകം ഡി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രിക്കെട്സ് ഉത്തടയാന്‍ ഇത് വഴി കഴിയും, കുട്ടികളിലെ മാനസിക പ്രസ്നാഗല്‍ പൊതുവേ മൂന്നു തരമാനുള്ളത്, ഓ സി ഡി, എ ഡി എച് ഡി, കോണ്ടാക്റ്റ് ദിസോര്ടെര്‍ എന്നെ പെരുമാറ്റ പ്രസങ്ങളും, ഉത്കണ്ട,
വിഷാദം തുടങ്ങിയ വൈകാരിക പ്രസനങ്ങളും, പഠന വൈകല്യം, ഓട്ടിസം, ബൌധിക ശേഷിക്കുറവു തുടങ്ങിയ മസ്തിഷ്ക വികാസ പ്രസനഗലുമാണ് അവ, ഇതൊക്കെ ജന്മനാലുന്ദാകാമെന്കിലുമ് സാഹച്ചീര്യങ്ങള്‍ സ്പ്രതികൂലമാവുംപോഴാനു അവ സന്കീര്ന്നമാകുന്നത്,

ഒരു പുരുഷന്റെ മുഖം അവന്റെ ആത്മ കഥയാണെങ്കില്‍, സ്ത്രീയുടെ മുഖം ഒരു കാല്‍പനിക കഥയാണ് എന്ന് പറഞ്ഞത് ഓസ്കാര്‍ വൈല്‍ഡ് ആണ്, ആധുനിക മലയാളി യുവതി ബോള്‍ഡ് ആന്‍ഡ്‌ ബയൂടിഫുല്‍ ആണ്, പഴയ കാലത്തെ അപേക്ഷിച്ച് ഇന്ന് യുവതികളുടെ മനസ്സ്, കുറേക്കൂടി സ്ഥിരതയാര്‍ന്നതാണ്, തീര്മുനാങ്ങലെടുക്കുന്നതിലും, അതില്‍ ഉറച്ചു നില്‍ക്കുന്നതിലും, തുറന്നു അഭിപ്രായം പറയുന്നതിലും ചാഞ്ചാടുന്നവരല്ല അവര്‍, മാറിയ ജീവിത സാഹചര്യങ്ങളും മാറാത്ത സാമൂഹിക ബോധവുമാണ് യുവതികളെ ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദങ്ങളില്‍ അകപ്പെടുത്തുന്നത്, പെണ്‍കുട്ടികള്‍ക്ക് യുവത്വം എന്നത് കൌമാരത്തില്‍ നിന്നുള്ള ഒരു റിലീഫ് കാലമാണ്, വ്യക്തിത്വത്തിന്റെ എല്ലാ കഴിവുകളും പരമാവധി ഉപയോഗിക്കപ്പെടുന്നതും യുവത്വതിലാണ്, ഈ ഉത്സാഹം വിവാഹം വരെയുള്ള കാലമെങ്കിലും നിലനില്‍ക്കും, വിദ്യാസമ്പന്നരായ ഒട്ടു മിക്ക സ്ത്രീകളും ഇന്ന് ജോലിക്ക് പോകുന്നുണ്ട്, സ്ത്രീകള്‍ക്ക് ജോലി ഇന്ന് ഓര്‍ അനിവാര്യതയാണ്, ജോലി സ്ഥലത്തും വീട്ടിലുമോക്കെയായി ചെയ്യേണ്ടി വരുന്ന മള്‍ട്ടിപ്പിള്‍ റോള്‍ കാരണം സ്ത്രീകള്‍ക്ക് വലിയ മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നുണ്ട്, ജോലിക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്താല്‍ കുടുംബത്തിന്റെ താളം തെറ്റും, കുടുംബത്തിനു കൂടുതല്‍ കൊടുത്താല്‍ ജോലിക്ക് പ്രശ്നമാകും എന്നാ അവസ്ഥ, ആണ് കുടുംബങ്ങലായതിനാല്‍ വീട്ടിലും സഹായത്തിനു ആളെ കിട്ടാത്ത അവസ്ഥ, വീട്ടിലും ജോലി സ്ഥലത്തും ഒരേ പോലെ ജോലി ചെയ്യേണ്ടി വരുമ്പോള്‍ മുന്‍ ഗണനാ  ക്രമം സൂക്ഷി ക്കാന്‍ കഴിയാതെ വരും, ഇത് ഓഫീസിലും വീട്ടിലും പ്രസ്നാങ്ങലുണ്ടാക്കി സ്ത്രീകളെ മാനസിക സമ്മര്‍ദ്ദത്തില്‍ അകപ്പെടുതുകയും ചെയ്യും, ജോലിയും വീട്ടു കാര്യങ്ങളും ഒരുമിച്ചു മുന്നോട്ടു കൊണ്ട് പോകുന്നതില്‍ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ അത്യാവശ്യമാണ്, പുരുഷനെ അപേക്ഷിച്ച്  പ്രശ്നങ്ങള്‍ പങ്കു വക്കാനും ഉചിതമായ് മാര്‍ഗം കണ്ടു പിടിക്കാനും വ്യക്തിബന്ധങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നവരാണ് സ്ത്രീകള്‍, അത് കൊണ്ട് തന്നെ അവര്‍ വ്യക്തി ബന്ധങ്ങളെ കൂടുതല്‍ സക്തമായി സൂക്ഷിക്കുന്നുമുണ്ട്, ബന്ധങ്ങള്‍ തകരുമ്പോള്‍ അത് കൊണ്ട് തന്നെ സ്ത്രീകലെയായിരിക്കും അത് കൂടുതല്‍ ബാധിക്കുന്നതും, യുവത്വത്തില്‍ സ്ത്രീകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി വിവാഹമാണ്, ദാമ്പത്യവും വിവാഹവും പല തരാം ഇണങ്ങി ചേരലുകള്‍ ആവസ്യപ്പെടുന്നുണ്ട്, കാരണം വിവാഹിതയാകുന്ന സ്ത്രീക്ക് ഒരേ സമയം ഒന്നിലധികം റോളുകള്‍ കൈ കാര്യം ചെയ്യേണ്ടി വരുന്നു, അതും  അപരിചിതമായ സഹാച്ച്ര്യങ്ങലുള്ള മറ്റൊരു വീട്ടില്‍, അവരോടെല്ലാവരോടും അവള്‍ക്കു ഇണങ്ങി ചെരെണ്ടാതുണ്ട്, ചിലരെ സന്തോഷിപ്പിക്കേണ്ടി വരും, ചിലരോട് വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടിയും വരും, ഇതിനു പെന്‍ കുട്ടി നല്ല മനസികാവസ്തയുല്ലവല്‍ ആയിരിക്കണം, വെല്ലു വിളികള്‍ നേരിട്ട് ഈ റോളുകള്‍ സമര്‍ത്ഥമായി ഒരു സ്ത്രീ കൈ കാര്യം ചെയാനായെങ്കില്‍ അവള്‍ക്കു പിന്നീട് വരുന്ന പരീക്ഷണങ്ങളെ നന്നായി നേരിടാന്‍ കഴിയും, അതെ സമയം, യുവതി മാനസികാസ്വസ്തതകള്‍ പ്രകടിപ്പിക്കുന്ന, അതായത്, ടെശ്യക്കാരികള്‍, തൊട്ടാവാടികള്‍, പെട്ടന്ന് കരയുന്നവര്‍, സദാ റെന്ഷനടിക്കുന്നവര്‍ എന്നാ വല്നരബില്‍ ഗ്രൂപ്പില്‍ പെട്ടവല്‍ ആണെങ്കില്‍ വിവാഹ ജീവിതത്തിലേക്ക് ഇവര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പലതരം പ്രസ്നങ്ങള്‍ക്കും സാധ്യതയുണ്ട്, കൌമാരത്തിന്റെ ഒടുക്കത്തിലോ, യുവത്വത്തിന്റെ തുടക്കത്തിലോ ആണ് ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ പെന്‍ കുട്ടികളില്‍ കണ്ടു വരുന്നത്, ഈ പ്രായത്തില്‍ അത് കൊണ്ട് തന്നെ വിവാഹം ക്ഴിപ്പിച്ചയക്കതിരിക്കുന്നതായിരിക്കും നല്ലത്, പ്രശ്നങ്ങളില്‍ താങ്ങും തണലും ആയി നില്‍ക്കുന്ന ഒരു പങ്കാളിയും കുടുംബവുമാനെങ്കില്‍ മാത്രമേ ഇത്തരക്കാര്‍, വിവാഹത്തിന് മുതിരാവൂ, ഇല്ലെങ്കില്‍ വിഷാദ രോഗം, ആത്മഹത്യാ പ്രവണത തുടങ്ങിയ പ്രസ്നാങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്, വിവാഹത്തിലേക്ക് പ്രവേശിക്കും മുന്‍പ് നല്ല തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്, വിവാഹ പൂര്‍വ തയ്യാറെടുപ്പ് കോര്സുകള്‍ ഇതിനു വളരെ ഫലപ്രദമാണ്, ദാമ്പത്യതെയും കുടുംപതെയും കുറിച്ച് എല്ലാവര്‍ക്കും മനസ്സില്‍ പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടാവും, പക്ഷെ വിജയത്തിന് പല കടമ്പകള്‍ താന്ടെണ്ടി വരും, അവിടെ നാം ഒറ്റക്കായിരിക്കില്ല, പങ്കാളിയും ഒപ്പമുണ്ടാവും, അത് കൊണ്ട് ആദ്യമായി പങ്കാളിയുടെ പ്രതീക്ഷകളും താത്പര്യങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കണം, ആവസ്യമെങ്കില്‍ വിട്ടു വീഴ്ചകള്‍ ചെയ്യണം അങ്ങിനെയേ ദാമ്പത്യത്തില്‍ വിജയിക്കാനാകൂ, വിവാഹം ഉറപ്പിച്ച ശേഷം കല്യാണത്തിന് മുന്‍പുള്ള സമയം ഇതിനായി പ്രയോജനപ്പെടുത്താം, നിശ്ചയമായും പങ്കാളിയുടെ പ്രതീക്ഷകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കൊടുക്കണം, ഇത് വഴി വിവാഹ ശേഷമുണ്ടാകുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ സഹായിക്കും, വിവാഹം കഴിഞ്ഞാല്‍ സരിയായിക്കോലും എന്ന് കരുതി വല്നരബില്‍ ഗ്രൂപ്പ് കാരായ പെന്‍ കുട്ടികളെ കല്യാണം കഴിച്ചു വിടുന്ന രീതി മാതാ പിതാക്കല്‍ക്കിടയിലുണ്ട്, ഇത് തെറ്റാണ്, കുടുംബ ജീവിതം ഉത്തരവാദിത്വങ്ങള്‍ നിറഞ്ഞതാണ്‌, അതിന്റെ സമ്മര്‍ദ്ദങ്ങള്‍ കൂടിയാകുമ്പോള്‍ ഇത്തരക്കാരുടെ പ്രസനങ്ങള്‍ വര്ധിക്കുകയെ ഉള്ളൂ, നല്ല മാനസികാരോഗ്യം ഇല്ലാത്തവര്‍ക്ക് ഇത്തരം സന്ദര്‍ഭത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, പ്രശ്നങ്ങള്‍ പ്രീ മര്യജെ കൌന്സിളിങ്ങിലൂടെ പരിഹരിച്ച ശേഷം വിവാഹം കഴിപ്പിച്ചയക്കുകയാണ് വേണ്ടത്, കല്യാണം കഴിഞ്ഞാല്‍ ജോലികളും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും മുന്‍ ഗണനാ ക്രമം പാലിച്ചു ചെയ്തു തീര്‍ക്കണം, ഇത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരുന്നു ആലോചിച്ചു ആസൂത്രണം ചെയ്യണം, സാരിയായി ആസൂഒത്രണം ചെയ്താലും കാര്യങ്ങളെ പ്രയോരിട്ടിസ് ചെതാലും ദാമ്പത്യത്തിലെ കുറെയേറെ പ്രന്സങ്ങളെ പരിഹരിക്കാം, ഒരു നാട്ടിലും രണ്ടു രാജാക്കന്മാര്‍ വാഴില്ല, കുടുംപതിലും ഒരാള്‍ രാജാവും മറ്റൊരാള്‍ മന്ത്രിയുമായിത്തുള്ള ഒരു സിമ്പിള്‍ ഫോര്‍മുല സ്വീകരിക്കുന്നതാണ് നല്ലത്, മന്ത്രിയുന്ടെന്കിലെ ഭരണ കൂടം പ്രവര്‍ത്തന ക്ഷമമാകൂ, രാജാവ് കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യും, മെച്ചപ്പെട്ട കുടുംബ ജീവിതത്തിനു സ്വീകരിക്കാവുന്ന ഒരു സിമ്പിള്‍ ഫോര്മുലയാണിത്, പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ ഇന്നത്തെ യുവതികള്‍ അനുഭവിക്കുന്നുണ്ട്, വിവാഹം വേണ്ട എന്ന് തീരുമാനിച്ച ചില യുവതികളില്‍ ഇരുപത്തിയഞ്ച് മുപ്പതു വയസ്സൊക്കെ

സ്ത്രീകളുടെ രണ്ടാമത്തെ പ്രായ പൂര്‍ത്തിയാവലാണ് ഋതു വിരാമം, മലയാളി സ്ത്രീകളില്‍ ഇത് നാല്പത്തിയെട്ട് വയസ്സിലാണ് സംഭവിക്കുന്നത്‌, മുപ്പതു മുപ്പത്തിയഞ്ചു വര്‍ഷത്തേക്ക് തുടര്‍ച്ചയായി വന്നെതിക്കൊണ്ടിരുന്ന ആര്‍ത്തവം നിലക്കുമ്പോള്‍ സ്ത്രീ സരീരത്തിലും മനസ്സിലും കുറെ മാടങ്ങള്‍ വന്നു ചേരുന്നുണ്ട്, സ്ത്രീ ഹോര്‍മോണുകളുടെ ഉത്പാദനം ഗണ്യമായി കുറയുന്നത് കൊണ്ടാണ് ഇത്, മാനസിക അസ്വസ്തതകലോടൊപ്പം പലരിലും സ്വന്തം സരീരതിലുള്ള ആത്മ വിശ്വാസം കുറയുന്നു, പിന്നെ ഉല്‍ വലിഞ്ഞു ജീവിക്കാനാണ് പലര്‍ക്കും താല്പര്യം, എന്നാല്‍ പുതുമകളിലൂടെ ജീവിതം തുടര്‍ന്നും ആസ്വദിക്കുന്ന അനേകം സ്ത്രീകളും ഉണ്ട്, ഋതു വിരാമാമോ പ്രായം ആകുന്നതോ ഒന്നും ഇവരെ അലട്ടാറില്ല, ഈസ്ട്രജന്‍ എന്നാ സ്ത്രൈണ ഹോമ്മോനില്‍ പെട്ടന്നുണ്ടാകുന്ന കുറവ് ഋതു വിരാമത്തിനു തൊട്ടു മുന്‍പും അതിനു ശേഷവും മനസ്സിനെ പല അസ്വസ്ഥതകളും ഉണ്ടാക്കും, ഇടയ്ക്കിടെ മൂട് മാറുക, അമിതമായ ആകാംക്ഷ, പെട്ടന്ന് കൊപിക്കുക, സങ്കടം വരിക, വിഷാദം, ഉറക്കക്കുറവ്, വിഷാദം, ലൈങ്ങികതയോദ് താത്പര്യം കുറയുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു, ഇതൊന്നും സ്ത്രീകള്‍ ബോധപൂര്‍വം വരുത്തി വക്കുന്നതല്ല, സ്വതവേ കുടുംബാന്തരീക്ഷം സമ്മര്‍ദ്ദം നിരഞ്ഞതാനെങ്കില്‍ മനസ്സംമാര്‍ദ്ടം കൂടുകയേ ഉള്ളൂ, ഭര്‍ത്താവും, മക്കളും സ്ത്രീകളുടെ ഈ അവസ്ഥ മനസ്സിലാക്കി അതിനോട് സമരസപ്പെടുത്തി പെരുമാറുകയാണ് വേണ്ടത്, ലൈംഗിക താത്[അര്യം ഈസ്ട്രോജന്‍ ഹോമോനിന്റെ പ്രഭാ വലയം കുറയുന്നതോടെ ചിലര്‍ക്ക് തോന്നാറുണ്ട്, സ്ഥാനങ്ങളിലും ജനനെന്ദ്രിയങ്ങളിലും, ഉണ്ടാകുന്ന വരള്‍ച്ചയും, ചുരുങ്ങലും, ഭര്‍ത്താവിനു തന്നോട് പഴയത് പോലെ ഇഷ്ടം തോന്നുമോ എന്നാ ആസന്കയും ഇതിനു കാരണമാകാറുണ്ട്, എന്നാല്‍ ആര്‍ത്തവ വിരാമാതെയും പോസിറ്റീവ് ആയി കണ്ടു ഇനി ഗര്ഭിനിയാകുമെന്നു പേടിക്കേണ്ട, കുട്ടികളൊക്കെ ഒരു നിലയിലായല്ലോ, എന്നൊക്കെ മനസ്സിനെ സമാധാനപ്പെടുത്തി ആഹ്ലാദകരമായ ലൈങ്ങികിയ ബന്ധത്തില്‍ ഏര്‍പ്പെടുന്ന നിരവധി സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ട്, ജീവിതത്തിലെ തിരക്കെല്ലാം ഒഴിഞ്ഞല്ലോ ഇനി അല്പം പൊതു കയങ്ങള്‍ നോക്കാം എന്നാ മട്ടില്‍ സാമോഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്, വ്യക്തി എന്നാ നിലയില്‍ അത് ഗുണം ചെയ്യും, പ്രായമായി ഇനിയെന്ത് ചെയ്യാന്‍ എന്നാ ചിന്തയൊന്നും വച്ച് പുലര്തെണ്ടാതില്ല ഇക്കാര്യത്തില്‍, പലയിടങ്ങളിലും സക്രിയമാവുംപോള്‍ വിരസത അനുഭവപ്പെടാതെ മുന്നോട്ടു പോവാന്‍ കഴിയും, പ്രായമാകുന്നതിനെ ആര്‍ക്കും തടയാന്‍ ആവില്ല, കുടുംബാങ്ങങ്ങളുടെ ശ്രദ്ധ കൂടുതല്‍ കിട്ടാനുള്ള മനസ്സിന്റെ ശ്രമമായി ചിലര്‍ ചെറിയ പിടി വാസികളൊക്കെ കാനിക്കരുമുണ്ട്, പ്രായമാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന അവഗണിക്കുന്നുവെന്ന തോന്നല്‍, വാക്കിന് വില കൊടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന ആസങ്ക, പ്രായത്തിന്റെ മറ്റു അവസ്ഥകള്‍, ഒറ്റപ്പെടുന്നതിന്റെ വേദനകള്‍, ഭയം, നിരാശ എന്നിവയോക്കെയായിരിക്കും ഇതിന്റെ കാരണങ്ങള്‍, അത് മനസ്സിലാക്കി വേണം അവരെ പരിചരിക്കാന്‍, ആണ് കുടുംബ സംവിധാനത്തില്‍ മക്കള്‍ ജോലിയുമോക്കെയായി പല നാടുകളിലായിരിക്കാം, അവര്‍ അടുത്ത് വേണമെന്ന് അമ്മ മനസ്സ് കൊതിക്കുന്നത് സ്വാഭാവികം, പലരിലും ഈ ഒറ്റപ്പെടല്‍ വിഷാദ രോഗം വരെ ഉണ്ടാക്കാറുണ്ട്, പക്ഷെ സാഹചര്യങ്ങള്‍ മനസ്സിലാക്കി ഇതുമായി പൊരുത്തപ്പെട്ടു പോകണം, ജനിച്ച നാട് ഉപേക്ഷിച്ചു അന്യ നാട്ടില്‍ പരിതസ്ഥിയോടു പൊരുത്തപ്പെടാന്‍ പ്രയാസമില്ലെങ്കില്‍ ഇടയ്ക്കു മക്കളുടെ അടുത്ത് പോയി നില്‍ക്കുകയോ അവരെ വീട്ടിലേക്കു ക്ഷണിക്കുകയോ ചെയ്യാം, പങ്കാളിയുടെ വേര്‍പാട് ജീവിതത്തില്‍ പലരും നേരിടുന്ന ഒരു വെല്ലുവിളിയാണ്, മരണം ആര്‍ക്കും സംഭവിക്കാം, അത് അഭിമുഖീകരിച്ചേ തീരൂ, ദുഃഖം, നിരാശ, ദേഷ്യം, ഒറ്റക്കാണെന്ന തോന്നല്‍ എന്നി വാ ഒഴിവാക്കി യാതാര്ത്യവുമായി ക്രമേണ പോരുതപ്പെട്ടാല്‍ മതി, ചിലരില്‍ വിശാടാവസ്ഥ കാണാറുണ്ട്‌, പുരുഷന്മാരെ അപേക്ഷിച്ച് ഈ അവസ്ഥ സ്ത്രീകള്‍ അല്പം കൂടി ആത്മ ധൈര്യത്തോടെ നേരിടാറുണ്ട്, വീട്ടു കാര്യങ്ങളില്‍ വ്യാപ്രിതരായാല്‍ മതി, വാര്ധക്യതിലുണ്ടാകുന്ന മറ്റൊരു ഭയമാണ് തനിക്കു രോഗമുണ്ടോ എന്നാ തോന്നല്‍, പ്രായം കൂടുമ്പോള്‍ പല ദേഹാസ്വസ്ത്യങ്ങളും വന്നു ചേരാം, സദാ സമയവും രോഗത്തെക്കുറിച്ചു മാത്രം ചിന്തിചിരുന്നാല്‍ എങ്ങിനെ മനസ്സിന് സമാധാനം കിട്ടും, അതിനു രോഗങ്ങള്‍ വര്രാതിരിക്കാന്‍ നേരത്തെ ശ്രമിക്കുകയാണ് വേണ്ടത്, വന്നാല്‍ അതിനനുസരിച്ച് നിയന്ത്രിച്ചു ജീവിക്കണം, പ്രായമായി എന്ന് വച്ച് കുടുംബ സാമൂഹിക ബന്ധങ്ങളെ നില നിര്താതിരിക്കരുത്, കൂട്ടായ്മകളില്‍ പങ്കു ചേരണം, നിത്യവും അര മനിക്കൊരെങ്കിലും വ്യായാമം ചെയ്യണം, വാസി ഒഴിവാക്കി മറ്റുള്ളവരുമായി ഒത്തു പോകണം, വീഴ്ച പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം,

No comments:

Post a Comment